മോസ്‌കോ- പശ്ചിമേഷ്യയിലെ ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം രൂക്ഷമായതിന് കാരണം അമേരിക്കയുടെ നയപരാജയമാണെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. ഇസ്രായേല്‍- ഫലസ്തീന്‍ സംഘര്‍ഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് റഷ്യ പ്രതികരിക്കുന്നത്.
ഇരു വിഭാഗങ്ങളേയും പരിഗണിക്കുന്നതില്‍ വീഴ്ച പറ്റിയെന്നും പുടിന്‍ പറയുന്നു.