Sorry, you need to enable JavaScript to visit this website.

കശ്മീരിൽ സി.ആർ.പി.എഫ് ജവാൻ ജീവനൊടുക്കി; ആറു മാസത്തിനിടെ മൂന്നാമത്തെ സംഭവം

ശ്രീനഗര്‍- ജമ്മു കശ്മീരിലെ അവന്തിപോരയില്‍ സിആര്‍പിഎഫ് ജവാനെ മരിച്ച നിലയില്‍ കണ്ടെത്തി. അജയ് കുമാര്‍ ആണ് മരിച്ചത്. സര്‍വീസ് തോക്കുപയോഗിച്ച് ഇയാള്‍ സ്വയം വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ് മരിച്ചത്. പുലര്‍ച്ചെ 1.55നാണ് ഇയാള്‍ ഉണ്ടായിരുന്ന സ്ഥലത്തിന് സമീപത്തുനിന്ന് വെടിയൊച്ച കേട്ടത്. പിന്നീട് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ കശ്മീരില്‍ സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കുന്ന മൂന്നാമത്തെ സംഭവമാണിത്.

Latest News