Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മൂന്നു തവണ മത്സരിച്ചവരെ ഒഴിവാക്കിയേക്കും, ബി.ജെ.പി പട്ടിക ഫീല്‍ഡ് സര്‍വേക്ക് ശേഷം

കോട്ടയം - തിരുവനന്തപുരത്ത്്് സുരേഷ് ഗോപി, കുമ്മനം രാജശേഖരന്‍. പത്തനംതിട്ടയില്‍ കേന്ദ്ര മന്ത്രി അല്‍ഫോസ് കണ്ണന്താനം. മൂു തവണ മത്സരിച്ച ബി.ജെ.പി നേതാക്കളെ സ്ഥാനാര്‍ഥി പട്ടികയില്‍ നിും ഒഴിവാക്കിയേക്കും. പാലക്കാട്ട് ഇലെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നടത്തിയ കൂടിക്കാഴ്ചകളെ തുടര്‍്്് നേതാക്കള്‍ക്ക്് ലഭിച്ച സൂചനകള്‍ ഇതാണ്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുതിന് മുമ്പുളള ബി.ജെ.പിയുടെ മൂംഗ സമിതിയുടെ മണ്ഡല സന്ദര്‍ശനം ആരംഭിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച്് ആദ്യവാരം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. പൊതുസ്വതന്ത്രര്‍ എ ആര്‍.എസ്.എസ് ആശയവും അമിത് ഷാ പരിഗണിക്കുുണ്ട്്. ഇക്കാര്യവും കേരളത്തില്‍ പര്യടനം നടത്തു സമിതിയുടെ വിലയിരുത്തലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്്്്.

ശബരിമല സമരത്തിലെ  മേല്‍ക്കൈ നിലനിര്‍ത്തു രീതിയിലായിരിക്കണം സ്ഥാനാര്‍ഥി പട്ടിക എാണ് ദേശീയ നേതൃത്വത്തിന്റെ കാഴ്ചപ്പാട്. ഇത് ഇലെ നട കൂടിക്കാഴ്ചകളില്‍ വ്യക്തമായിരുു. സ്ഥാനാര്‍ഥികളാകാന്‍ ആഗ്രഹിക്കുവര്‍ അത്്് വ്യക്തമാക്കണമെ് അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടതായാണ് സൂചന. നിരവധി തവണ മത്സരിച്ച പലരും ആഗ്രഹം പ്രകടിപ്പിച്ചു. നമുക്ക്് സ്ഥാനാര്‍ഥി ലിസ്റ്റ് വിട്ടു നോക്കാമെ് ചിരിച്ചുകൊണ്ടുളള മറുപടിയാണ് ഷാ നല്‍കിയതൊണ് സൂചന. ഏറെ തവണ മത്സരിച്ചവരെ ഒഴിവാക്കുമെ സൂചന ഇതോടെയാണ് ബലപ്പെട്ടത്.

കഴിഞ്ഞ തവണ 15,000 വോട്ടിന് നഷ്ടപ്പെട്ട തിരുവനന്തപുരത്ത് എങ്ങനെയും വിജയിക്കുക എതാണ് ബി.ജെ.പിയുടെ നീക്കം. സുരേഷ് ഗോപി. കുമ്മനം എിവരുടെ പേരുകളാണ് ഇവിടെ ഉയര്‍ു വത്്. ഇതില്‍ ഗവര്‍ണര്‍ പദവിയിലുളള കുമ്മനത്തിനാണ് മുന്‍ഗണന നേതാക്കള്‍ നല്‍കുത്്. തിരുവനന്തപുരത്തുളള പരിചയവും സ്വാധീനവുമാണ് ഘടകം. പക്ഷേ ഗവര്‍ണര്‍ പദത്തിലുളള കുമ്മനത്തെ തിരിച്ചുവിളിക്കുതിനോട് ദേശീയ നേതൃത്വത്തിന് യോജിപ്പില്ല. ഗവര്‍ണര്‍ പദം രാജിവെച്ചിട്ട് മാത്രമേ മത്സരിക്കാനാവൂ എതിനാലാണ് ഇത്. സുരേഷ് ഗോപിയാണെങ്കില്‍ നിലവില്‍ രാജ്യസഭാംഗമാണ്. രാജ്യസഭാംഗത്തിന് മത്സരിക്കുതിന് അംഗത്വം രാജിവെക്കണമെില്ല. വിജയിച്ചാല്‍ രണ്ടില്‍ ഒ് രാജിവക്കണമെു മാത്രമേ ഉള്ളൂ. ഇതാണ് സുരേഷ് ഗോപിക്ക് മുന്‍ഗണന നല്‍കു ഘടകം. കൂടാതെ പൊതുസ്വതന്ത്രരെയും പരിഗണിക്കുു. ഇപ്പോള്‍ നടക്കു ഫീല്‍ഡ് സര്‍വേയുളള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥാനാര്‍ഥിയെ അന്തിമമായി തീരുമാനിക്കുക.

പത്തനംതിട്ടയില്‍ കേന്ദ്ര മന്ത്രി അല്‍ഫോസ് കണ്ണന്താനമാണ് ആദ്യ പരിഗണനയില്‍. രണ്ടാമത് ബി. രാധാകൃഷ്ണ മേനോന്‍. ശബരിമല വിഷയത്തില്‍ സുപ്രീം കോടതിയില്‍ റിവ്യൂ ഹരജി നല്‍കിയതും എന്‍.എസ്.എസ് നേതൃത്വവുമായുളള അടുപ്പവുമാണ് മേനോന്റെ പേര്്് സജീവമാകാന്‍ കാരണം. നിലവില്‍ രാജസ്ഥാനില്‍നിുളള രാജ്യസഭാംഗമാണ് കണ്ണന്താനം. ബി.ജെ.പി കേന്ദ്ര നേതൃത്വവുമായി അടുത്ത ബന്ധമുളള കണ്ണന്താനത്തെ മത്സരിപ്പിക്കാന്‍ നേതൃത്വത്തിന് താല്‍പര്യമുണ്ട്്. ഇക്കാര്യത്തിലും ഫീല്‍ഡ് സര്‍വേക്കു ശേഷമായിരിക്കും തീരുമാനം.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥികളുടെ അന്തിമ ലിസ്റ്റിന് രൂപം നല്‍കുതിന് മുാേടിയായാണ് മൂംഗ സമിതി കേരളത്തിലെത്തിയത്. കേരളത്തിലെ 20 ലോക്‌സഭാ മണ്ഡലങ്ങളും സംഘം സന്ദര്‍ശിച്ച് മികച്ച സാധ്യതയുളള സ്ഥാനാര്‍ഥികളുടെ ലിസ്റ്റ് ബി.ജെ.പി ദേശീയ നേതൃത്വത്തിന് കൈമാറും. മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പിയുടെ നേതൃത്വത്തിലുളള സംഘം ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കൊപ്പമാണ് കേരളത്തിലെത്തിയത്. പാര്‍ട്ടിയുടെ ഔദ്യോഗിക സംവിധാനങ്ങള്‍ ഒും ഉപയോഗിക്കാതെ നേതാക്കളുമായി ബന്ധപ്പെടാതെ തികച്ചും സ്വതന്ത്രമായ വസ്തുതാ ശേഖരണമാണ് നടത്തുത്. ഓരോ മണ്ഡലത്തിലും സഞ്ചരിച്ച് സ്ഥാനാര്‍ഥികളാകാന്‍ പരിഗണിക്കപ്പെട്ടവരുടെ വിശദമായ വിവര ശേഖരണമാണ് നടത്തുത്്. ഇവര്‍ക്ക്് ഓരോ വിഭാഗത്തിലുമുളള പിന്തുണ, പൊതുസമ്മതി, ഇതര രാഷ്ട്രീയക്കാര്‍ക്കിടയിലും വ്യത്യസ്ത പ്രായക്കാരിലുമുളള സ്വാധീനം ഇവയാണ് പരിശോധിക്കുത്. തീര്‍ത്തും സ്വതന്ത്രമായിരിക്കണം അന്വേഷണമെ് ബി.ജെ.പി ദേശീയ നേതൃത്വം കര്‍ശന നിര്‍ദേശം നല്‍കിട്ടുണ്ട്

 

 

 

 

 

 

 

 

 

 

Latest News